2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

നായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നഗരത്തിന്റെ ദൈവമായിക്കൊന്റ്റ് പറഞ്ഞതും ഉറുമി വീശി സന്തോഷ്‌ ശിവന്‍ നടന്ന പോയതും ഒരു സിനിമാക്കാരന്‍ നിരീക്ഷിക്കുമ്പോള്‍....

നല്ലവണ്ണം പ്രയത്നിചിരിക്കുന്നു ഒരു നല്ല സിനിമ എടുക്കാന്‍ എന്നുവേണം ലിജോയോടു ആത്മാര്‍ദ്തമായി പറയാന്‍ നല്ലതെങ്കിലും ഇത്രെയും സ്രെധിച്ചാല്‍ മതിയോ സന്തോഷ്‌ ശിവന്‍ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.നായകന്‍ എന്ന കന്നിച്ചിത്രത്തിലൂടെ തന്നെ തനിക്ക് പറയാനുള്ളത് മനോഹരമായിട്റ്റ് വേണം  എന്ന്‍ വാശിയുള്ള ഒരു srushttaavaaNu   താനെന്ന്‍ പറഞ്ഞു അയാള്‍.  സന്തോഷ്‌ ശിവന്‍ ആകട്ടെ   ഇരട്ട പെറ്റ കഥാ പാത്രങ്ങാലുമായി പലപ്പോഴും pichum  പേയും പറയുന്ന പോലെ നാടക ഭാഷയുമായി ഭൂതത്തിലും വര്‍ത്തമാനത്തിലും അലയുകയും ചെയ്തു. ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ 2011  ഫൈനല്‍ ദിവസം സച്ചിന്‍ ഔട്ട്‌ ആയതോടെ സങ്കടം സഹിക്കാന്‍ വയ്യാതെ വീട്ടിനു puRathekkiRangumbozhaayirunnu   ഉറുമി കാണാന്‍ തീരുമാനിച്ചത് മാത്രവുമല്ല ഒരു മണിക്കൂറിനു ശേഷം ഇന്ത്യ ജയിക്കാന്‍പോനെന്നരിന്ജ് തിരിച്ചു വന്നപ്പോള്‍ ധോനിയാണ് യുവരാജിനു പകരം ബാറ്റ് ചെയ്യുന്നതെന്ന് കണ്ടു അല്പം സങ്കടത്തോടെ അര്‍ഹതയുള്ള അവസരങ്ങള്‍ ഭാഗ്യത്തിന്റെ മുന്നില്‍ മരിക്കുന്നത് നോക്കി നിന്ന് ഉറുമി പൂര്‍ത്തിയാക്കാതെ വീട്ടിലെത്തി.വീണ്ടും poyi  പ്രിത്വിരാജിനു kaas  കൊടുക്കാന്‍. ഇത്തവണ കുടുംബ സമെതമായതുകൊന്ദ് കൂടുതല്‍ chelavaayi,saaramilla മലയാളത്തിന്റെ ആഗോള സംരംഭാമല്ലേ  എന്ന് കരുതി. ആദ്യം പ്രിത്വിരാജ്-പ്രഭു ദേവ തമാസകലോന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും രണ്ടാമത് കൂടാലുല്ലതുകൊന്ദ് വര്‍ക്ക്‌ ഔട്ട്‌ ആയി..    ARRI ഡി-21  എന്ന ക്യാമറയുമായി സംവിധായകന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ കൗതുകം നിരാശയായി മാറിയത് സിനമയില്‍ കണ്ട  ചില രംഗങ്ങള്‍ വെള്ളത്തില്‍ ചായം കലക്കിയത് പോലെ  അനുഭവപ്പെട്ടപ്പോഴായിരുന്നു.  ഇപ്പോഴും ഫിലിം illathe theatre cinema illa enn ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. വിദ്യാ ബാലന്‍,തബു,വിദ്യാ ബാലന്‍ വന്ന പാട്ട്, തുടങ്ങിയവയൊക്കെ ആനാവിസ്യം എങ്കിലും ഷോട്ട് kalude  റേഞ്ച്-il എന്തിനു പിശുക്ക് kaatti  എന്നത് സംസയത്തിനിടയാക്കുന്നു. സ്ഥിരം ultra  motion കാണിച്ചിട്ടും ബോര്രല്ലത്തതാണ് റേഞ്ച്-ഇന്റെ കാര്യത്തില്‍ സംഭവിച്ചത്(എല്ലാ ഷോട്ട്-ഉം ആവശ്യത്തില്‍ കൂടുതല്‍ അടുത്ത് പോയത് പോലെ.)കുതിരയില്‍ പോകുന്ന പ്രിത്വിയുടെ നീളന്‍ മുടി വിഗ്-പഴയ മുടിയുടെ മുകളില്‍ പിടിപ്പിച്ചിരിക്കുന്നത്  കണ്ട മുന്‍ സീറ്റിലെ   ആള്‍ക്കാര്‍ ചിരിക്കുന്നത് വേദനയുണ്ടാക്കി.animation  കപ്പലുകളില്‍ നിന്നാണോ   തീ തുപ്പിയത്, കെ പി എ സി  ലളിത ഇതില്‍ ആരാ, ഇങ്ങനെ ഒത്തിരി ഒത്തിരി ചോദ്യങ്ങള്‍.പിരിയാന്‍ ചിലര്‍ പറയുന്നു  പഴശ്ശി രാജയെക്കാള്‍  കൊള്ളാം എന്ന്.ഇത് കാണുമ്പോള്‍ തോന്നുന്നത് ഈ സിനിമകള്‍ എല്ലാം കൂടെ മലയാളിയെ സിനിമ ആസ്വാദകര്‍ എന്നതിനേക്കാള്‍ ഉപരി 40 -50  രൂപ കൊടുത്ത് അഭിപ്രായം പറയുന്ന ബുദ്ധിമാന്മാര്‍ ആക്കുന്നു എന്നാണ്.
അമോരെസ് പെരോസേ -ഉം മേമെന്ടോ-യും ബാബു ജനാര്ധണനെ സ്ക്രിപ്റ്റ് എഴുത്തില്‍ സഹായിച്ചിട്ടുണ്ട്,സിറ്റി ഓഫ് ഗോഡ് ലിജോയെയും .പക്ഷെ ലിജോ score  ചെയ്തു.  സിറ്റി ഓഫ് ഗോഡ് ആരെ അല്ലെങ്കില്‍ ഇത് ദൈവത്തിന്റെ സിടിയെ കുറിച്ച അല്ലെങ്കില്‍ എത്ര ദൈവങ്ങളെ കുറിച്ച ആണ് പറയുന്നതെന്ന്‍ എന്നോട് ആരും ചോദിക്കല്ലേ? എനിക്ക് അത് മനസ്സിലായില്ല. പണ്ട് വിരേന്ദര്‍ sewag ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മറ്റേ റെണ്ടുല്കര്‍ എന്ന് പേരറിയാതെ വിളിച്ച ആള്‍ക്കാരുണ്ട് ആ സ്റ്റൈല്‍ ഓഫ് execution  കണ്ടിട്ട്.   ഒരു christopher  നോലാന്‍ ആകാന്‍ ലിജോ എന്ത് കൊണ്ടും യോഗ്യനാണ്. പക്ഷെ christopher  nolan സംവേടിക്കുന്നത് ലോക ജനതയോടാണ്,ലിജോയ്ക്ക് ആകെ 121  കോടിയില്‍ 3 .5 ,അതില്‍ പരമാവധി അത്രയും നമ്ബരെയുള്ളൂ .നമ്മള്‍ നല്ല സിനിമ കളെ ചെയ്യോഒ എന്ന് വാസി പിടിക്കുന്നു,നല്ല സിനിമകള്‍ ചെയ്യുന്നു,നല്ല കാഴ്ചക്കാരെ കിട്ടാതെ അത് നല്ലവണ്ണം പരാജയപ്പെടുന്നു.നല്ല ആള്‍ക്കാരെന്നു നമ്മള്‍ പറയുന്ന അല്ലെങ്കില്‍ നമ്മുടെ ചിന്താഗതിയുല്ലവരാനിവര്‍ എന്ന് പറയുന്നവര്‍ക്ക് വേണ്ടി അഥവാസിറ്റി ഓഫ് ഗോഡ് ഒക്കെ കാണുന്ന ഈ ന്യൂനപക്ഷം തരുന്നതിനേക്കാള്‍ പണം ബാക്കി വരുന്ന ഭൂരിപക്ഷം തരില്ലേ.അതല്ലേ നമ്മള്‍ നല്ലതാണെന്ന് കരുതി പടമെടുക്കുന്ന നല്ലവണ്ണം അധ്വാനിച് പൈസ ഉണ്ടാക്കി സിനിമയില്‍ നിക്ഷേപിക്കുന്ന ആ നല്ല producer - മാര്‍ .നമ്മള്‍ക്കൊപ്പം വരാന്‍ എല്ലാവരും തയ്യാറാണ് അവരെ ക്യാമറ മാന്‍ നോക്കുന്നത് പോലെ തിരിഞ്ഞുനിന്നു നോക്കണം,അതാണ്‌ രസം.പഠനം ഒരു രസമാകണം .theatre -il ഓടുന്ന പടം ഏതാണെന്ന്  lijoykkariyaam .അറിയില്ലെങ്കില്‍ അത് അറിയണം .കാരണം നിങ്ങളെ സിനിമ പ്രേക്ഷകര്‍ക്കരിയം.നിങ്ങള്‍ എടുക്കുന്ന പ്രയത്നവും അറിയാം.ഫിലിം സ്ക്രിപ്റ്റ് ചെയ്യാന്‍ പഠിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു premise  എഴുതേണ്ടത് ഇങ്ങനെയാണെന്ന്.ദി story  is  about --------who is ---- .അങ്ങനെ ദിസാബോധമുള്ള ഏക ദൈവം ഇതിലില്ല. പിന്നെ ശ്വേത മേനോനും ഇന്ദ്രജിത്തും ചെയ്ത വേഷങ്ങള്‍ അങ്ങനെ പറയാം സോണി എന്നാ കഥാപാത്രം rape -നു വേണ്ടി അന്ത്യം മാറ്റുമ്പോള്‍ അതിലെന്തോ ഒരപാകത.മാര്‍ക്ക് ഇടാനാനെങ്കില്‍ മരുതിനു 100  മാര്‍ക്ക് ,ബേബിച്ചന്‍ പരാജയപ്പെട്ടു, മെഹബൂബ് ജസ്റ്റ്‌ പാസ്‌,സ്ക്രിപ്റ്റ് റൈറ്റര്‍ തുണ്ട് വെചെഴുതിയോ എന്നൊരു സംശയം,ലിജോയ്ക്ക് ഫസ്റ്റ് ക്ലാസ്സ്‌,രോഹിനിക്ക് distinction ,     പ്രിത്വിരാജിന്റെ ഉറുമി പിടിച്ചപ്പോഴുള്ള അടിയും ജ്യോതിലാലിന്റെ അടിയും ഒരേപോലെ. മേമെന്ടോ-യുടെ BGM -ലെ ഉള്‍വിളികള്‍ ഈ ദൈവത്തിന്റെ നഗരത്തിലെ ഇടനാഴികളില്‍ ചെറുതായി കേള്‍ക്കുന്നുണ്ടോ?.മെഹബൂബ് റീമയുടെ കഥാപാത്രത്തിനെ ബാത്‌റൂമില്‍ ഇട്ടടിക്കുന്നത് സിനിമയിലെ ഏറ്റവും മോസം സീന്‍ ആയി.ഒരു വാല് മെഹബൂബ് സെറ്റിയുടെ അപ്പുറത്തേക്ക് മാറ്റി വച്ചത് രസിച്ചില്ല.നല്ലവണ്ണം വാളുവെക്കാന്‍ ജഗതി നമ്മെ കിരീടത്തിലൂടെ പടിപ്പിച്ചതല്ലേ .അവിടെയും ഇവടെയും അലറി വിളിക്കുന്ന സോണിയെ അഭിനയിപ്പിക്കാന്‍ ലിജോ ഉദാസീനത കാണിച്ചു.
അവതരനത്തിനെ പുച്ചിച്ചു തള്ളിയ പ്രേക്ഷകരോട് നാം ക്ഷെമിച്ചേ പട്ടു.ഒന്നുകില്‍ അവര്‍ക്കത് പരിചയമില്ല.അലീങ്കില്‍ സഹിച്ചില്ല,അല്ലെങ്കില്‍ നേരത്തെ കണ്ടതിന്റെ നിരാശ.എങ്കിലും കൊച്ചിക്ക് ഈ കഥകളെ ഉള്ളോ നമ്മോടു പറയാന്‍.അന്നത്തെ കൊച്ചിയല്ല ഇന്നത്തെ കൊച്ചി എന്ന് ബിലാല്‍ ജോണ് കുരിശിങ്കല്‍ നേരത്തെ പറഞ്ഞതല്ലേ .
ശ്വേതാ മേനോന്റെ charecter  ആ പയ്യനോടോത് നില്കണ്ടായിരുന്നു അവസാനം. ജ്യോതിലാലിനെ പോലെ എന്തിനോ ജെയിലില്‍ അട്ച്ചതുപോലുള്ള ഒരു അറിയാത്ത   സുഖം അത് മൂലം പോയി..ജ്യോതിലാലിനെ കുത്തിയ കത്തിയും റീമയുടെ കതപാത്രതിനെ കുത്താന്‍ അദ്രിസ്യമായി വന്ന വലിയ വാല്‍ ഉം   കത്തിയോ വാലോ ആയി നില്‍ക്കുന്നു .ഉരുമിയുടെ sequence -നേക്കാള്‍  ആ തമിള്‍ സെറ്റ് അപ്പ്‌ കൂടുതല്‍ ജീവനുല്ലതായിരുന്നു.അവസാനമായി പറയട്ടെ..മാങ്ങാ ഉള്ള മാവിലല്ലേ കല്ലെറിയാന്‍ പറ്റൂ .വേറെ ഒരു സിനിമയും കണ്ടില്ലെങ്കിലും ഉറുമിയും സിറ്റി ഓഫ് ഗോഡ് ഉം ധൈര്യമായി കാണാം.വേറെ ഒരു മൂന്നു സിനിമകളും കൂടുന്ദ് അഭിപ്രായം അറിയിക്കേണ്ടത്.കഷ്ടം എന്റെ സമയവും ധനവും അതിനു വേണ്ടി ഉപയോഗിച്ചാല്‍ തലമുറകള്‍ മാപ്പ് തരില്ല ഉറപ്പു.